ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ എന്നയാള്‍ ഫയല്‍ചെയ്ത കേസിലാണ് വിധി. തന്നെ കമ്പനിയില്‍നിന്ന് പുറത്താക്കുന്നതിനുമുന്‍പ് സഹപ്രവര്‍ത്തകന്‍ കഷണ്ടിയെന്ന് വിളിച്ച് ലൈംഗികാധിക്ഷേപം നടത്തി എന്നും ടോണി പരാതിയില്‍ പറഞ്ഞിരുന്നു. ജഡ്ജി ജോനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുളള മൂന്നംഗ ട്രിബ്യൂണലാണ് ഹര്‍ജി കേട്ടത്.
നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് ലീക്ക് ചെയ്ത് സിനിമാ ജീവിതം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.
സംഘടനയുടെ സി ഇ ഒ നീല്‍ ഹെന്‍ഡേഴ്‌സണ്‍ പറയുന്നതനുസരിച്ച് ലൈംഗികാതിക്രമം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 140 ശതമാനം വര്‍ധിച്ചിട്ടുണ്ട്
ഇതിന് പിന്നാലെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് സുപ്രീംകോടതിയുടെ തന്നെ ഇടപെടലിന്‍റെ ഫലമായി അവരെ തിരിച്ചെടുക്കുകയും ചെയ്തു. 'എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതുസമ്മതിക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ്' അന്നത്തെ നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചത്.